Followers

Showing posts with label ezhuth malayalam. Show all posts
Showing posts with label ezhuth malayalam. Show all posts

Wednesday, May 4, 2011

Friday, January 29, 2010

ezhuth online march 2010


ezhuth
magazine
2010
march
contents


എഡിറ്റോറിയല്‍

മാത്യു നെല്ലിക്കുന്ന്

കവിത
പി എ അനീഷ്


വേണു വി ദേശം

രാജനന്ദിനി

അസ്മോ പുത്തഞ്ചിറ

ഡോണ മയൂര

ശ്രീദേവി നായര്‍

ജയന്‍ എടക്കാട്ട്

സോന ഗോപിനാഥ്

തേജസ്വിനി അജിത്ത്

ജിഷ രാജന്‍

സുകുമാര്‍ അരിക്കുഴ

ഷീല വിദ്യ

കോടിക്കുളം സുകുമാരന്‍

സുകുമാര്‍ അരിക്കുഴ

ഗദ്യം

എം. കെ.ഹരികുമാര്‍

എന്‍. എ . എസ്. പെരിഞ്ഞനം, ബാംഗ്ലൂര്‍

തോമസ് നീലാര്‍മഠം

എം. കെ . ചന്ദ്രശേഖരന്‍

ഇന്ദിരാബാലന്‍

എ ക്യൂ മഹ്ദി

കഥ
മാത്യു നെല്ലിക്കുന്ന്

എം. കെ .ജനാര്‍ദ്ദനന്‍


എം. കെ .ജനാര്‍ദ്ദനന്‍

സാജു പുല്ലന്‍

എം. കെ .ജനാര്‍ദ്ദനന്‍

വിജയകുമാര്‍ കളരിക്കല്‍

സിന്ധു എസ്

ദീപുശശി തത്തപ്പിള്ളി


തോമസ് പി കൊടിയന്‍

സാജു പുല്ലന്‍

തോമസ് നീലാര്‍മഠം

നെയ്യാര്‍ ചിത്രങ്ങള്‍- ഗൗതം കൃഷ്ണന്‍


മറ്റു വായനകള്‍

രാധാലക്ഷ്മി പത്മരാജന്‍
ഡോ. റോസി തമ്പി
സുജാതവര്‍മ്മ

most widely read column

അക്ഷരജാലകം

Wednesday, January 27, 2010

എഡിറ്റോറിയൽ

mathew nellickunnu



മതങ്ങളും മനുഷ്യരും ദൈവങ്ങളും കൂടി

മതങ്ങളും മനുഷ്യരും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കു വെച്ച കഥ പാടിയത്‌ വയലാർ രാമവർമ്മ. അദ്ദേഹം ആ കവിത രചിച്ചതു മുപ്പതു വർഷം മുമ്പാണ്‌. അതിനു ശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്‌.

മുഖ്യമായും നാലഞ്ചു മതവിഭാഗങ്ങൾ നിലനിന്നിരുന്ന കേരളത്തിൽ ഇന്ന്‌ എത്ര മതങ്ങളും ഉപജാതികളും ഉണ്ട്‌. വെറുതെ ഒരു കൗതുകത്തിന്‌ എണ്ണമെടുക്കാം എന്നു വെച്ചാൽ പോലും എണ്ണിത്തീരുമോ എന്ന്‌ സംശയമുണ്ട്‌.

അതു പോകട്ടെ മതങ്ങളും വിശ്വാസങ്ങളും ഇത്ര കണ്ടു വർദ്ധിച്ചിട്ടും ഈ മനുഷ്യരെന്തേ നന്നായില്ല? ഒന്നിനൊന്ന്‌ കൂടിവരികയാണ്‌ പരസ്പരമുള്ള പാരപണിയലും കുതികാല്‍‌വെട്ടും. അങ്ങനെ വരുമ്പോൾ മതങ്ങളിങ്ങനെ പെരുകുന്നതിന്‌ എന്തു പ്രസക്തി? ഈ മതങ്ങൾ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്തു തരത്തിലുള്ള ആശയങ്ങളാവും?

മറ്റെന്തോ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ്‌ പുത്തൻ മതങ്ങൾ രൂപീകരിക്കപ്പെടുന്നത്‌ എന്നു സംശയിക്കണം. ഏതെങ്കിലും ഒരു മതവിഭാഗത്തിലെ ഒരു ഉന്നത വ്യക്തി എന്തെങ്കിലും അഭിപ്രായഭിന്നത ഉടലെടുക്കുമ്പോൾ സ്വയം അടർന്നു മാറുന്നു. സമാന ചിന്താഗതിയുള്ള കുറച്ചുപേരേയും അടർത്തി സ്വന്തമാക്കി മറ്റൊരു സമാന്തര മതവിഭാഗമായി പരിവർത്തനം തുടങ്ങുന്നു. തലമുറകളായി കെടാതെ സൂക്ഷിച്ചു പോന്ന വിശ്വ്വാസ പാരമ്പര്യങ്ങൾ തച്ചുടച്ചുകൊണ്ട്‌!

ഉദ്ദേശ്യവും ആദർശങ്ങളും ശുദ്ധമാണെങ്കിൽ ഹൃദയത്തോടൂ ചേർന്നു നിൽക്കുന്ന അത്രയെങ്കിലും ആളുകൾ സാത്വികന്മാരാകുമായിരുന്നു. ലക്ഷ്യം ഇത്രമാത്രം , തെറ്റിപ്പിരിഞ്ഞു പോന്ന തനിക്കും ആളായി സമൂഹത്തിൽ വിലസണം. തല്ലിപ്പിരിഞ്ഞു പോയി രൂപപ്പെടുന്ന വിഭാഗങ്ങളും മാതൃവിഭാഗവും തമ്മിൽ പിന്നെ ഉൾപ്പോരു തുടങ്ങുകയായി. ആരാദ്യം, ആരു മുമ്പിൽ എന്നൊക്കെ കിടമത്സരമാണ്‌. അതിനിടയിൽ ആത്മചൈതന്യത്തെ നേടാൻ ആർക്ക്‌, എവിടെ നേരം?

അസ്വസ്ഥരായ ഇത്രയേറെ ജനം ഇവിടെ തിങ്ങിപ്പാർക്കുമ്പോൾ അനുയായികളെ കിട്ടാൻ എളുപ്പമാണ്‌. എന്തെങ്കിലും പൊടിവിദ്യകൾ കാട്ടാനും കഴിഞ്ഞാൽ ഒരാൾദൈവം കൂടി സൃഷ്ടിക്കപ്പെടുകയായി. അതിന്റെ പേരിൽ വൻ പിരിവു നടത്താം. മതത്തിന്റെ കാര്യമെന്നു കേട്ടാൽ ആയിരങ്ങള്‍ വാരിയെറിയാൻ ആവേശത്തോടെ ചാടിയിറങ്ങുന്നവർ അനവധി. അവരുടേയും മറ്റു സാധാരണക്കാരുടേയും പണം പിരിച്ചെടുത്ത്‌ സ്വന്തമാക്കാനും ധൂർത്തടിക്കാനും എന്തു സൗകര്യം?

യൗവനത്തിൽ തന്നെ ആൾദൈവങ്ങളായ എത്രയോ കപടമുഖങ്ങളാണ്‌ ഈ അടുത്ത നാളിൽ തന്നെ പുറത്തറിഞ്ഞത്‌. പേരും പണവും പ്രശസ്തിയും ഒത്തുകഴിഞ്ഞാൽ പിന്നെ ചെയ്യുന്നതിനൊന്നും കടിഞ്ഞാണില്ല. ഭക്തിയുടെ മറവിൽ കാമവും കഞ്ചാവും വിൽക്കാം.

അമർഷം പുകയുന്ന മനുഷ്യരാശി അസ്വസ്ഥതകളെ അകറ്റാൻ ഒരത്താണി തേടി അലയുകയാണ്‌. ഭ്രാന്തിന്റെ വക്കിൽ നിൽക്കുന്ന മനുഷ്യനെ ആകർഷിച്ചു നിർത്താൻ പദവിക്കും അംഗീകാരത്തിനും കഴിയും.
മതങ്ങൾ പെരുകിയാലും മനുഷ്യനെ നന്നാകാൻ അനുവദിച്ചാൽ മതിയായിരുന്നു. ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന്‌.
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പ്രഖ്യാപിച്ച ആചാര്യന്മാരും നടന്നുപോയ വഴികളെ പിന്‍‌തുടരുന്ന കേരളീയന്റെ ഇപ്പോഴത്തെ മനോഭാവം എന്തായിരിക്കുമോ എന്തോ?

Sunday, January 3, 2010

Saturday, January 2, 2010

10 കവിതകൾ

zakkir hussain

1-പ്രണയാതുരം

തിരക്കിനിടയിൽ നിന്നും
നോട്ടം വെട്ടിയെടുത്ത
ഒരു മുഖം
ഹൃദയത്തിൽ കിടന്നു പിടയുന്നു
2-നമ്മൾ നടക്കാതെ പോയ
തീരത്തെ മണൽത്തരികളിൽ
ഇപ്പോൾ സങ്കടം പൂക്കുന്നു

3- പ്രായമായ ഒരു മരം
പെരുങ്കാറ്റിനെ
കെട്ടിപ്പിടിക്കാനായ്‌ ഒറ്റയ്ക്ക്‌
പ്രാർത്ഥിക്കുന്നു

4-പ്രണയപർവ്വം

വേരുകളില്ലാതെ
ഒരാൽമരം വളരുന്നുണ്ട്‌
അസ്വസ്ഥതകൾ ചില്ലകളായും
ഇടയ്ക്ക്‌ വെട്ടി, വെട്ടി-
മാറ്റുമ്പോഴും
വെള്ളമില്ലാതെ
നീ പിന്നെയും എത്ര വേഗമാണ്‌
വളരുന്നത്‌

5-ഋതു

കാറ്റിന്റെ ചാട്ടവാറേറ്റ്‌
ആടിയുലഞ്ഞ്‌
വിനീതനായ്‌
തൊഴുതു
നിൽക്കുന്നു
പാവം ഇലകൾ

6-മറുപുറം
ജീവിതത്തോട്‌
പിണങ്ങിയ
നനഞ്ഞൊരുടുപ്പ്‌
കാറ്റിനേട്‌ കെഞ്ചി
അയയിൽ
വെയിൽ കുടിച്ച്‌
വരണ്ട്‌
വെറുതേ ഉണങ്ങുന്നു

7-നെടുമ്പാത
മുറിച്ചു നീന്താനാവുന്നില്ല
ജീവിതമേ
നിന്റെ
നെടുമ്പാതകൾ
മിഴികളിൽ
ജലച്ചുംബനം
കൊണ്ടുള്ള
മുത്തം വെക്കലും
നിദ്രകള്‍
പൊള്ളുന്ന
നിന്റെ കിനാവിനേയും


8-വാഗ്‌മീയം

പറയാൻ വരുന്ന വാക്കുകൾ
ചിന്തയിലേക്ക്‌
ഭൂഹൃദയത്തിന്റെ ഏത്‌
കൈലാസിൽ നിന്നാകും?
പുറപ്പെടുന്നത്‌?
ശൂന്യതയിൽ ഒട്ടിച്ചുവെച്ച
നിറകണ്ണുകളായ്‌
ക്രാന്തദർശിയെപ്പോലെ
പാറിപ്പറന്നു നടന്ന്‌
ഓരോ ഹൃദയങ്ങളിൽ കയറിയിറങ്ങി
എന്റേയും നിന്റേയും ശബ്ദധ്വനി
ചേരുവകൾ ചേർത്ത്‌
ശ്രവണേന്ദ്രിയത്തിൽ
സംഗീത സാഗരം പോലെ
മൂളി ഒഴുകുന്നു നാമറിയാതെ
ഒരു കുഞ്ഞുവാക്ക്‌
ഇപ്പോഴും വഴിയറിയാതെ
ചങ്കിൽ കിടന്ന്‌ കിതക്കുന്നുണ്ട്‌
ജീവനും നിശ്വാസത്തിനും മദ്ധ്യേ
അവ അസമയത്തും മുട്ടിവിളിക്കുന്നു
ശരീരമില്ലാതെ വാക്കുകളും
ശബ്ദമില്ലാതെ നമ്മളും
കുടുങ്ങിപ്പോകാതിരിക്കാൻ
ആരോ കരുതി വെച്ചതാകും

9-അക്ഷരങ്ങൾ പോകുന്നിടം
നാം തൂവിയെറിഞ്ഞ
അക്ഷരങ്ങൾ
ശൂന്യതയിൽ നിറഞ്ഞു നിന്ന്‌
പരസ്പരം സ്പന്ദിച്ച്‌
എന്നെയും നിന്നെയും
മുത്തം വെക്കുന്നു
ആരോ ചരടയച്ചുപറത്തിയ
പട്ടം പോലെ
കയറിയും ഇറങ്ങിയും
ഒഴുകി നടക്കുന്നു
മോഹങ്ങൾ
ഉൾദ്രവ്യങ്ങളിൽ
നമ്മെ കാത്തിരുന്നു നിദ്ര
വെടിഞ്ഞതിന്റെ കനം തൂങ്ങും
മുഖവുമായ്‌ കാലം

ആദ്യാക്ഷരം
കുത്തിവെക്കുമ്പോൾ
തല മറച്ചിരുന്ന നാവില്ലാത്ത ഭാഷ
പേറുന്നുണ്ടാവും നോവ്‌
ഒരു നാൾ ഇരുളിൽ
പുറപ്പെട്ട്‌ കാണാനായി
ഇടനാഴിയിൽ
നേമ്പേറ്റിരിക്കുമ്പോഴുണ്ട്‌
മൗനത്തിൽ പൊതിഞ്ഞ
ഒരു ഭാഷ മണ്ണിലൂടെ
കടന്നുപോകുന്നു

10-അയനം
അബോധപരമായ
ഒരു അറിവിൽനിന്നാണ്‌
ഘടികാരം മിടിക്കുന്നത്‌
വിജനതയിൽ
നിലച്ച ഘടികാരത്തിലേക്ക്‌
ചിതയുടെ ഒഴുക്കിനെ കെട്ടഴിച്ച്‌
ആരോ
കാലം എന്ന കവിതയിൽ മുഴുകുന്നു
നിറഞ്ഞ വൃത്തത്തിലേക്ക്‌
ഇരുളിനേയും വെളിച്ചത്തേയും ആവാഹിച്ച്‌
ജീവിതപുസ്തകത്തിലെ
ഓരോരോ ദിവസത്തെ
ഇളകാതെ പറിച്ചെടുക്കുന്നു
അയനങ്ങളിൽ അനുഗാമിയാവുന്നു
നിദ്രയിൽ അവധാനതയോടേ
മൗനം വരിച്ചും കൂടെ ഉണ്ടും
ജീവിതത്തിന്റെ പുറത്തേറി സവാരി ചെയ്യുന്നു
എവിടെ നിന്നോ
വഴു തെറ്റി വരുന്ന
കാറ്റിന്റെ കൂടെ ഒഴുകുന്ന
മേഘത്തെപ്പോലെ
ചുമന്നു ചുമന്നു മടുക്കുന്നു
ഞാനും
ചില നേരങ്ങളിൽ
ഒരു ശവത്തെ

Sunday, November 1, 2009

Saturday, October 31, 2009





c p aboobacker

ezhuth/dec.2009






And my soul claims her wholesome

Today morning
Birds lost their feathers
Plants their flowers
Mountains their dales
Deer its horns
And I lost my pen

Piercing out of my heart
The lark has flown away
Heavens have claimed her songs
Angels her smiles
God her soul
And my soul claims her wholesome

She had a bird in the cage
A falcon with screeching cries
And with a sharp beak
Ready to break love and ties
It had a fragrance
Spread everywhere in the labyrinth

The tree is still there tall and high
With a lightness of cool and warmth
Standing sentinel to soldiers of love
Shading a roof for fighters of lust
Beyond the hamlets of stags
Orchards of butterflies
And slums of values and priests.

The Shepherd of flames
The shepherd of flames
Eats with his tongue extended
He has no hands
In the end
He has only the will to destroy
In the oven
In the chamber of suicide
On the battle fields
And in wild fires
Black tongues remain
That can't be seen.
He has limitless wealth
But it's of no use to him
Soon
He will combust
And after
Fly in ashes
In breezes.
His spouse
Will bring sticks to the fire
They will crack and burn
She will romanticize the fire
Pouring olive oil
And after
She will wear
A rope of hemp grass
Or of crushed palm leaves
Around her neck.

Wednesday, August 12, 2009

ezhuth 2009 september

ezhuth online onam special 2009

എഡിറ്റോറിയല്‍
കേരളം വളരുന്നു, പക്ഷേ-മാത്യൂ നെല്ലിക്കുന്ന്‌

column
digi modernist:
alan kirby
in lighter vein
k santhosh kumar

കവിത

ഓര്‍ക്കരുതീപഴയകാര്യങ്ങള്‍ :ദേശമംഗലം രാമകൃഷ്ണന്‍
പെന്‍സില്‍:പി .എ. അനീഷ്

പുതിയ കവിതകള്‍:ഡോണ മയൂര

ശില്‍പം:
ഇല പറയുന്നത്:
monsoon mist:

സ്മൃതികളില്‍ ഒരു പുഷ്പം:ഡെല്‍ന നിവേദിത
how dare the rains come now:
arundhathi janardhanan

രണ്ടുകവിതകള്‍:പി. കെ ഗോപി
രണ്ടു കവിതകള്‍:ജയന്‍ എടക്കാട്
രണ്ട് കവിതകള്‍: സി. പി ദിനേശ്


തീരം തിരമാലയോട് പറഞ്ഞത്:


അഭിമുഖം- ഒ എന്‍ വി

എന്‍. കെ ദേശം-ധന്യാ ഹരികൃഷ്ണന്‍
എം. കെ ഹരികുമാര്‍ -ഗണേഷ് പന്നിയത്ത്

ഈ മാസത്തെ കവി:


കഥ




ഗോധ്രയുടെ ആകാശം:ഗണേശ് പന്നിയത്ത്

വലക്കണ്ണികളീല്‍ കാണാത്തത്:


സാമൂഹ്യപാഠം-രാജീവ് ജി ഇടവ
ദൂരദര്‍ശന്‍ സ്ക്രീനിലെ അഞ്ചു ചിത്രക്കഷണങ്ങള്‍

ഗദ്യം
വീണയുടെ മുഴക്കം :പി രവികുമാര്‍

ആഹ്ലാദത്തോടെ അഭിമാനത്തോടെ:


‍പ്രേമവും വിവാഹവും തന്നെ അന്നും ഇന്നും:എം. സി. രാജനാരായണന്‍

ഭാര്യമാര്‍ ശ്രദ്ധിച്ചാല്‍:

‍ഡോ. ബാബുപോളും തിരുവിതാംകൂര്‍ ചരിത്രവും:

മരണത്തിന്‍‌റെ കയ്യൊപ്പുപതിച്ച ആശംസാകാര്‍ഡ്:എ ക്യൂ മഹ്ദി
കൂവി‌പായും തീവണ്ടി:കലവൂര്‍ രവീ
കുലുങ്ങി വിറച്ച് ഓടുന്ന ശ്രീലങ്കന്‍ തീവണ്ടിയിലൊരു യാത്ര:എ.ക്യു. മഹ്ദി
ഇരുളിന്‍‌റെ ലോകത്തെ പൊന്‍ വെളിച്ചം:സുബൈദാ മഹ്ദി
ലക്ഷ്മിമാരും നാണിക്കുട്ടിമാരും :കെ. വി അനൂപ്
ജീവിത സ്പന്ദനങ്ങള്‍:പറവൂര്‍ ഗോപാലകൃഷ്ണന്‍
വിജയ‌ന്‍‌റെ ദര്‍ശനം:എം. കെ ഹരികുമാര്‍
പഴയ താളുകള്‍
ഞാന്‍ കഥാകാരനായ കഥ-പൊന്‍‌കുന്നം വര്‍ക്കി
എന്‍‌റെ ഭാഷയെ തിരിച്ചുതരിക-ഒ.വി. വിജയന്‍
ഒരു പ്രസാധകന്‍‌റെ പിന്‍‌കുറിപ്പുകള്‍-ഷെല്‍വി
മറ്റു വായനകള്‍

links
article
mario varagasc llosatravis godsoe
basil buntingpaul bachelor
creative writingj c hallman
interview
doughlas cooper
mark kaplan
masimba muzodsa
mark haddonsanj
jhumba lahiri
review
stephene meyerfrom
earnest hemingway:steve paul
nick vave
orwel
isaiah berlin