Followers

Tuesday, October 27, 2009





kalavoor ravi
ezhuth/ dec. 2009


ആകാശത്ത്‌ അമിട്ടുകൾ പൊട്ടുമ്പോൾ !
രാമാനുജൻ, ചിങ്കൽ പെട്ട്‌ സ്വദേശിയായ ഒരു ബ്രാഹ്മണനാണ്‌. (മദ്രാസ്‌ നഗരത്തിൽ നിന്നും 100 കി.വടക്കു പ്രദേശം) രാമാനുജൻ, 12-​‍ാം നൂറ്റാണ്ടിൽ, അദ്വൈതവും വിശിഷ്ടാദ്വൈതവും പഠിപ്പിക്കാൻ തുടങ്ങി.
ഭഗവത്ഗീതയും, തുടർന്നു ഹിന്ദു തത്ത്വശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കി. അഖിലേശ്വരനായ പ്രപഞ്ചനാഥൻ വർഗ്ഗ, ജാതി വ്യവസ്ഥകളെ, സ്വാർത്ഥരായ മനുഷ്യരാൽ ചമച്ചുണ്ടാക്കിയ മ്ലേഛവും ഹീനവുമായ ചിന്തകളാണെന്ന തിരിച്ചറിവ്‌ നൽകുകയുണ്ടായി.
ഭഗവത്‌ പ്രീതിക്ക്‌ എതിരാണെന്ന്‌ അറിഞ്ഞിട്ടും, സർവ്വേശ്വരനെ ധിക്കരിക്കുകയായിരുന്നു. മേൽജാതി, കീഴ്ജാതി, എന്നീ വിഡ്ഢിത്തങ്ങൾ മനുഷ്യ നിർമ്മിതമാണെന്നും, സർവ്വേശ്വരനായ പ്രപഞ്ചനാഥൻ, മനുഷ്യ മൃഗാദികൾ ഉൾപ്പെടെ ഒരു പുൽക്കൊടി പോലും നശിപ്പിക്കുന്നതിന്‌ ഇഷ്ടപ്പെട്ടിരുന്നില്ല.
മാധ്വവാ (ആനന്ദ തീർത്ഥർ) ക്രിസ്തുവിന്‌ 11200 വർഷങ്ങൾക്കുമുമ്പ്‌ ജീവിച്ചിരുന്ന, നിരീശ്വര വാദിയായിരുന്നു. ദൈവത്തിന്റെ പേരിൽ നടക്കുന്ന ഗുരുതികൾ മേച്ഛവും, പാപ പങ്കിലമാണെന്നും, ഒരു ദൈവവും അതിനെ പ്രോത്സാഹിപ്പിക്കുകയില്ലെന്നും മിണ്ടാപ്രാണികളായ മൃഗങ്ങളുടെ ചോര എങ്ങനെ സ്വീകരിക്കുമെന്നും മാധ്വവാ, യുക്തിസഹം വാദിക്കുകയുണ്ടായി. ദൈവത്തെ തിരിച്ചറിയാൻ അദ്ദേഹം രണ്ടു മൂന്നു വാക്കുകളിൽ ഒതുങ്ങി പറയുന്നത്‌, ''That art Thou'' എന്ന ത്രയാക്ഷരങ്ങളിലൂടെയാണ്‌.
രാമാനണ്ട്‌, എന്ന ഋഷീശ്വരൻ 14, 15 നൂറ്റാണ്ടുകളിലാണ്‌ ജീവിച്ചിരുന്നത്‌. രാമാനുജൻ കൽപ്പിച്ചതു ആരും, മറ്റൊരാളുടെ ജാതിയോ, ജാതിപ്പിരുവുകളോ അന്വേഷിക്കരുതെന്നും, ദൈവത്തെ സ്തുതിക്കുന്നതാരോ, അയാൾ, ദൈവാനുഗ്രഹമുള്ളവനാണെന്നാണ്‌.
108-ന്റെ പുരാണ പ്രഭാവം -
1. ജപമാലയിലെ മണികൾ 108
2. നൂറ്റിയെട്ടു ഉപനിഷത്തു മന്ത്രങ്ങൾ
3. നൂറ്റിയെട്ടു ദിവ്യ ദേശങ്ങൾ (108 വിഷ്ണു ക്ഷേത്രങ്ങൾ)
4. നൂറ്റിയെട്ടു ഒരു പൂർണ്ണ സംഖ്യയാണ്‌.
5. എട്ടു ലക്ഷ്മികടാക്ഷമുള്ള വ്യാഖ്യാനങ്ങൾ പറയുന്നുണ്ട്‌.
ശതം എന്നാൽ നൂറ്‌, ശതത്തിനു അനന്തം എന്നാണർത്ഥം.
440 കോടി വർഷങ്ങൾക്ക്‌ മുമ്പ്‌ ചൊവ്വാഗ്രഹത്തിന്റെ വലിപ്പമുള്ള ഒരു വസ്തു ഭൂമിയുമായി കൂട്ടി ഇടിക്കുകയുണ്ടായി. അപ്പോൾ അടർന്നു മാറിയ ഒരു ഭാഗമാണ്‌ ചന്ദ്രനായി പിറവിയെടുത്തുവേന്നാണ്‌ ശാസ്ത്രജ്ഞന്മാർ പറയുന്നത്‌.
കഴിഞ്ഞ 200 കോടി വർഷങ്ങളിൽ ധൂമകേതുക്കളും ഉത്ക്കകളും ചന്ദ്രനിൽ ഇടിച്ചിറങ്ങിയതുമൂലം, 10 ലക്ഷം കോടി ടൺ ജലം, ചന്ദ്രനിലേയ്ക്ക്‌ പമ്പ്‌ ചെയ്തു. എന്നിട്ട്‌ വെള്ളം ചന്ദ്രോപരിതലത്തിൽ പെട്ടെന്ന്‌ വിഘടിച്ചിരിക്കണം. ആ പുരാതന ജലത്തിന്റെ സാന്നിദ്ധ്യമായിരിക്കണം ഇപ്പോൾ കണ്ടെത്തിയതെന്ന്‌ കാസിനി ദൗത്യത്തിന്റെ പഠനത്തിന്‌ നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞൻ റോജർ ക്ലാർക്ക്‌ പറയുന്നത്‌. സൂര്യപ്രകാശമുള്ളപ്പോൾ ചന്ദ്രോപരിതലത്തിൽ, നനവു കൂടുന്നതായും, ചന്ദ്രദിവസം അവസാനിക്കുമ്പോൾ വരളുന്നതായും കാസിനോ കണ്ടെത്തി. നനവും ഉണക്കും മാറിമാറി വരുന്നത്‌ ചന്ദ്രനിൽ എല്ലാ ദിവസവും വെള്ളം ഉണ്ടാകുന്നതിന്റെ തെളിവാണ്‌. സൗരവാതകത്തിലെ ചന്ദ്രനിൽ ഇങ്ങനെ വെള്ളം ഉണ്ടാകുന്നുവേങ്കിൽ സൗരയൂഥത്തിന്റെ ഉൾവലയങ്ങളിൽ അന്തരീക്ഷമില്ലാത്തതും, എന്നാൽ ഓക്സിജൻ സമൃദ്ധമായി പാറകളുള്ളതായ ഗ്രഹങ്ങളിലും ഇതേരീതിയിൽ വെള്ളമുണ്ടാകാൻ സാദ്ധ്യത ഏറെയാണ്‌.
40 വർഷം മുമ്പ്‌ 60കളിൽ അമേരിക്കയുടെ അപ്പോളോ യാത്രികർ കൊണ്ടുവന്ന ചന്ദ്രന്റെ മണ്ണിലും പാറയിലുമായി ആദ്യമായി സൊ‍ാചന ലഭിച്ചതു. അതുവരെ ചന്ദ്രനിൽ വരണ്ട മണ്ണാണെന്ന്‌ കരുത്തിയത്‌. എന്നാൽ ചന്ദ്രയാത്രികർ കൊണ്ടുവന്ന പാറയും മണ്ണും ഭൂമിയിൽ വച്ച്‌ കൈകാര്യം ചെയ്തപ്പോൾ ഈർപ്പം തട്ടിയതെന്നാണ്‌ കരുതപ്പെടുന്നത്‌.
വൈദ്യശാസ്ത്ര നോബേൽ, ബ്ലാക്ക്ബോൺ, സ്വസ്തക്കു, ഗ്രെയ്ഡർ, എന്നീ മൂന്നു പേർക്ക്‌ നോബേൽ സമ്മാനർഹരായി. വൈദ്യശാസ്ത്രത്തിനുള്ള, ഈ വർഷത്തെ നോബേൽ സമ്മാനം മൂന്ന്‌ യു.എസ്‌. ഗവേഷകർക്ക്‌, എലിസബത്ത്‌ ബ്ലാക്ക്ബോൺ, ജാക്ക്‌ സ്വസ്തയ്ക്ക്‌, കരോൾ ഗ്രെയ്ഡർ, എന്നിവർ പങ്കിടുകയുണ്ടായി. ക്രോമസോമുകളിലെ സ്വയം പ്രതിരോധ സംവിധാനങ്ങളെ കുറിച്ചുള്ള കണ്ടെത്തലിനാണ്‌ പുരസ്കാരം.
വാർദ്ധക്യം എങ്ങനെ ഉണ്ടാകുന്നു എന്ന ചോദ്യത്തിന്‌ വെളിച്ചം വീശുന്നതും, അർബുദത്തിനെതിരേയുള്ള പോരാട്ടത്തെ സഹായിക്കുന്നതുമാണ്‌. ഈ കണ്ടെത്തൽ. 14 ലക്ഷം ഡോളർ വരുന്ന സമ്മാനത്തുക.
ഓസ്ട്രേലിയായിൽ ജനിച്ച്‌, യു.ഏശിൽ സ്ഥിരതാമസമാക്കിയ ഗവേഷകനാണ്‌ ബ്ലാക്ക്ബോൺ. ബ്രിട്ടനിലാണ്‌ ജാക്ക്‌ സ്വസ്തക്കിന്റെ ജനനം. ജീവശാസ്ത്രത്തിലെ ഒരു കുഴയ്ക്കുന്ന പ്രശ്നത്തിന്‌ ഇവരുടെ കണ്ടെത്തലുകൾ പരിഹാരം കണ്ടിരിക്കുന്നുവേന്ന്‌ സ്വീഡനിലെ കരോളിൻസ്ക്‌ ഇൻസ്റ്റിറ്റൂട്ട്‌ അറിയിക്കുകയുണ്ടായി. കോശവിഭജന സമയത്തു മാറ്റമുണ്ടാകാതെ ക്രോമോസോമുകൾ പൂർണ്ണമായി പകർത്തപ്പെടുന്നത്‌ എങ്ങനെയെന്ന്‌ അവർ കണ്ടെത്തി.
കോശങ്ങളെക്കുറിച്ച്‌ അറിവിനു പുതിയ പുതിയ മാനങ്ങൾ നൽകുന്നതാണിത്‌. അതുപോലെ രോഗങ്ങൾ എങ്ങനെ ഉണ്ടാകുന്നുവേന്ന ചോദ്യത്തിനു, ഈ കണ്ടെത്തൽ ഉത്തരം നൽകുമെന്ന്‌ കരുതപ്പെടുന്നു. പുതിയ ചികിത്സാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഇതു സഹായിക്കും.
ക്രോമസോമുകളുടെ അഗ്രഭാഗത്തിൽ കോശങ്ങളുടെ നാശം തടയുന്നതിന്‌ സഹായിക്കുന്ന ടെലോമറസ്സ്‌ എന്ന ഭാഗമുണ്ട്‌. അടുപ്പുപോലുള്ള ഈ ഭാഗം രൂപപ്പെടുന്നതിനു സഹായിക്കുന്ന ടെലോമെറോയ്ഡ്‌ എന്ന എഞ്ചിനെ ബ്ലാക്ക്‌ ബോണും, ഗ്രെയ്ഡറും ചേർന്നു നടത്തിയ ഗവേഷണങ്ങൾ ഫലങ്ങൾ കണ്ടെത്തുകയുണ്ടായി. ടെലോമെറോയ്ഡിനെ പറ്റിയുള്ള ഗവേഷണങ്ങൾ ഔഷധ രംഗത്ത്‌ പ്രത്യേകിച്ച്‌ ക്യാൻസർ ചികിത്സാ രംഗത്ത്‌ സജീവമായിനടന്നു വരന്നുണ്ട്‌. ഇത്തരം ഗവേഷണങ്ങൾക്ക്‌ ഗതിവേഗം പകരാനും ഈ കണ്ടെത്തലുകൾ സഹായിക്കുമെന്നു നോബേൽ നിർണ്ണയ സമിതി വിലയിരുത്തി.
ഊർജ്ജം ! എല്ലാവരും ഊർജ്ജത്തിനുവേണ്ടി തിരയുകയാണ്‌. ഊർജ്ജം ഒരു അക്ഷയ പാത്രമാണ്‌. ഊർജ്ജത്തിന്റെ താക്കോൽ ലഭിച്ചവൻ, ലോകത്തിന്റെ താക്കോൽ ലഭിച്ചവനാണ്‌. മറ്റു ലോകങ്ങളുടെ അകത്തളത്തിൽ പ്രവേശിക്കാനാവുമെന്ന്‌ തീർത്തു പറയാം.
ചന്ദ്രോപരിതലത്തിലെ ഗുരുത്വ സ്വഭാവം കുറവായതിനാൽ, സ്ത്രീകളുടെ മാറിടം, മുഖത്തെ മാംസളപേശി തുടങ്ങിയ സൗന്ദര്യ ലഹരി തരുന്ന, ഒരു പ്രത്യേകതയുണ്ട്‌.
ഊർജ്ജം! എല്ലാവർക്കും ഊർജ്ജത്തിനുവേണ്ടി തിരിയുകയാണ്‌. ഊർജ്ജ സമ്പത്ത്‌ ഒരു മാജിക്‌ പ്രഹേളികയാണ്‌. ഊർജ്ജം അക്ഷയപാത്രമാണ്‌.
Our farewell is the last and final
As we both are aware
that we will not meet in heaven
or be neighbours in the hell
For though we both are aware.
Who is there in the world
To share our death?
And we mortals have a duty
to take up arms against all the monsters,
And only the far sky,
on darkness it being the heaven,

യൂസഫ്‌ ബ്രോഡ്സ്കി
1940-1996
died 28th Januvary at Newyork